
ഒരു ദിവസം എന്റെ സരീരതെയും മറ്റുള്ളവര്‍ കോടി കൊണ്ട്
പുതപ്പിച്ചു വെറും നിലത്തു കിടത്തും\
ദൌര്‍ബല്യങ്ങള്‍ നിറഞ്ഞുനിന്നിരുന്ന ഏറെകുറെ
വിളാകുറഞ്ഞ സൃഷ്ടി എന്ന് അവര്‍ എന്നെ നോകി പുലമ്പും
അതില്‍ അതിസയിക്കാനില്ല
സ്വന്തം പ്രണയത്തിനുവേണ്ടി ജീവിതം മറന്നവള്‍
പ്രായോഗികത എന്തെന്ന് മനസ്സിലാക്കാത്തവല്‍
പ്രണയം ആത്മാര്തമാകണമെന്നു വിഡ്ഢിത്തം പുലംപിയവല്‍
അവരുടെ കണ്ണില്‍ ഞാന്‍ അത് മാത്രമാണല്ലോ ?
മാധവികുട്ടി
No comments:
Post a Comment